10,000 രൂപയും വിലപ്പെട്ട രേഖകളും മോഷടിക്കുകയും സിസിടിവികള്‍ നശിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ജിന്റോ ബോഡി ബില്‍ഡിംഗ് സെന്ററില്‍ രാത്രി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിരിക്കുന്നത്. പാലാരിവട്ടം പൊലീസ് കേസന്വേഷണം ആരംഭിച്ചു.